Friday, June 4, 2010

റാഷോമോണ്‍




                   റാഷോമോണ്‍ 1950
             സംവിധാനം :അകിരാ കുറസോവ


                    1951 ല്‍ െവനീസ് ഫിലിം ഫെസ്റ്റിവലില്‍ `റാഷോമോണ്‍' ഉന്നത ബഹുമതി നേടിയതോടെയാണ  ജപ്പാനീസ് സിനിമ    ലോകത്തിന്‍െറ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയത്.

`റാഷോമോണ്‍' ലളിതമായ ബാഹ്യഘടനയും  ആന്തരിക ലോകവുമുള്ള സൃഷ്ടിയാണ്. അകുതഗാവ
എന്ന ജാപ്പ കഥാകൃത്തിന്റെ രണ്ട് പ്രശസ്ത കഥകള്‍ കൂട്ടിച്ചേര്‍ത്താണ് കുറസോവ തന്‍െറ
ചലച്ചിത്രം സൃഷ്ടിച്ചത്. `റാഷോമോണ്‍' സത്യത്തിന്‍െറ ആപേക്ഷികതയെ അവതരിപ്പിക്കുന്നു.
ഒരേ വസ്തു പേരിലൂടെ പറയപ്പെടുമ്പോള്‍ പ്രകാരമായി മാറുന്നു. ഇവിടെ സംഭവിക്കുന്നത്
ഒരു ബലാത്സംഗവും കൊലപാതകവുമാണ്. `റാഷോമോണ്‍' ഗേറ്റില്‍ മഴ തോരുന്നതും
കാത്തിരിക്കുന്ന മൂന്ന പേരുടെ സംഭാഷണത്തിലൂടെയാണ് ഈ സംഭവത്തെ ക്കുറിച്ച് ന്നത്.
അവരും നേരിട്ട് അക്കഥ പറയുകയല്ല ; കോടതിയില്‍ നടന്ന് കേസു വിസ്താരത്തി പറഞ്ഞു കേട്ടതെന്ന
ക്കാണ് അവരത് അവതരിപ്പിക്കുന്നത്.

                   കൊലയാളിയായ തജോമാറു (അതുല്യ കുറസോവയുടെ അപരസ്വത്വമായി കണക്കാക്കപ്പെടുന്നയാളുമായ തൊഷിറോ മിഫ്യൂണ്‍ ആണ് കൊലയാളി യെ അവതരിപ്പിക്കന്നത്) പറയുന്നത് താന്‍ പുരുഷമെരത്തില്‍ കെട്ടിയിടുകയും സ്ത്രീയെ കീഴ്‌പെടുത്തുകയും ചെയ്തു എന്നാണ്.
തുടര്‍ന്ന് , അപമാഅവള്‍ തന്നെയാണത്രെ ഭര്‍ത്താവി െ കൊന്നു കളയാന്‍
തജോമാറുവിആേവശ്യപ്പെട്ടത്. എന്നിട്ടും ചതിച്ചു കൊല്ലുന്നതിപകരം ദ്വന്ദ്വയുദ്ധം
ത്തിയതിശേഷമാണ്താകൊന്നതെന്നാണയാള്‍ പറയുന്നത്. സ്ത്രീ ഓടിപ്പോവുകയും ചെയ്യുന്നു.
സമുറായിയുടെ ഭാര്യ പറയുന്നതാവട്ടെ അപ മാതാന്‍ ഭര്‍ത്താവി ന്‍െറ കാല്‍ക്കല്‍ വീണ്
താന്‍ തെറ്റുകാരിയല്ലെന്നും തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു
എന്നാണ്. എന്നാലയാള്‍ തണുത്തുറഞ്ഞ മഭോവത്തോടെ അവളെ അവഗണിക്കുകയായിരുന്നു. അയാള്‍
തുടര്‍ന്നും മരവിച്ചതു പോലെ ന്നപ്പോള്‍ കയ്യില്‍ കത്തിയും പിടിച്ച് താന്‍ കുഴഞ്ഞ്
വീഴുകയാണ് ചെയ്തത്. പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് വാള്‍ നെ'മമത്ത് തറച്ച്
ഭര്‍ത്താവ് മരിച്ചു കിടക്കുന്നത് കണ്ടത്. ഒരു പക്ഷേ താന്‍ കുഴഞ്ഞു വീണപ്പോള്‍
തന്‍െറ കയ്യിലുള്ള വാള്‍ ഭര്‍ത്താവിന്‍െറ ദേഹത്ത് തറച്ച തായിരിക്കുമെന്നാണ് അവള്‍
കരുതുന്നത്.

കൊല്ലപ്പെട്ട സമുറായിയുടെ പ്രേതം വിശ്വസ്ത മാധ്യമത്തിലൂടെ പറയുന്നതാകട്ടെ
വിഭിന്നമായ മറ്റൊരു ഭാഷ്യ മാണ്. ബലാത്സംഗത്തിശേഷം തന്നെ കൊല്ലാന്‍ ഭാര്യ
കൊള്ളക്കാരആേവശ്യപ്പെട്ടു.ഇതു കേട്ട് കുപിതകൊള്ളക്കാരന്‍ അവളെ ബന്ധിക്കുകയും
തന്നോട് അവളെ വേണമെങ്കില്‍കൊന്നു കളയാന്‍ പറഞ്ഞു. ഇതു കേട്ട താന്‍ അപ്പോള്‍ തന്നെ
കൊള്ളക്കാരക്ഷേമിച്ചു എന്നാണ് അയാള്‍ പറയുന്നത്. സ്ത്രീ ഓടി രക്ഷപ്പെടുകയും
കൊള്ളക്കാരന്‍ പുറ കെ ഓടിപ്പോവുകയും അപ്പോള്‍ താന്‍ സ്വയം കുത്തി മരിക്കുകയും
ആയിരുന്നു.

അപ്പോള്‍ വിറകുവെട്ടുകാരന്‍ കഥയിലിടപെട്ട് താന്‍ മുന്‍പ് പറഞ്ഞ കഥ മാറ്റി
`യഥാര്‍ത്ഥ ` സംഭവം ഇപ്രകാര മാണെന്ന് പറയുന്നു. ബലാത്സംഗത്തിശേഷം കൊള്ളക്കാരന്‍
സ്ത്രീയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നു.അതിത്തരം പറയുന്നതിപകരം അവള്‍
കരഞ്ഞ് കൊണ്ട് ഭര്‍ത്താവികൈട്ടഴിച്ചുവിട്ട് സ്വതന്ത്രക്കി. ഇത്തരം ഒരു സ്ത്രീക്കു
വേണ്ടി മരിക്കാന്‍ തയ്യാറല്ലെന്നും വേണ മെങ്കില്‍ തന്‍െറ കുതിരയ്ക്കു വേണ്ടി താന്‍
മരിക്കാ മെന്നുമാണ് ഭര്‍ത്താവ് അപ്പോള്‍ പറഞ്ഞത്. ഇത് കേട്ട് കൊള്ളക്കാരഅവളിലുള്ള
താത്പര്യം ക്കുന്നു.ഈ മഭോവങ്ങള്‍ അവര്‍ മൂവരും തമ്മിലുള്ള വാക്തര്‍ക്കത്തിലേ
ക്ക് ക്കുന്നു. അവളാവശ്യപ്പെട്ടതു പ്രകാരം ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട
അവരിലൊരാള്‍ കൊല്ലപ്പെടുന്നു.

                സംഭവത്തെക്കുറിച്ച് പരുടെയും വിവരണങ്ങളില്‍ ഏതിലാണു സത്യം എന്നതിചൈാല്ലി ഏറെ
വാദപ്രതിവാദങ്ങള്‍ ന്നിട്ടുണ്ട്. വാസ്തവത്തില്‍ ഇതിലേ താണു സത്യം എന്ന അത്തേിയാതൊരു
സാംഗത്യവുമില്ല.അഹം ബോധത്തിന്‍െറ സാന്നിദ്ധ്യം കൊണ്ട് ഒന്നി പൂര്‍ണ സത്യമാകാന്‍
വയ്യ എന്നതാണു വസ്തുത.അല്ലെങ്കില്‍പൂര്‍ണസത്യം എന്നത് ആവിഷ്കരിക്കാന്‍ അസാധ്യമായ
ഒന്നാണ്.12ാം റ്റാണ്ടില്‍ പട്ടിണിയും ആഭ്യന്തര കലാപങ്ങളും, കഥ ക്കുന്ന ത്ത
പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിത്രാരംഭത്തില്‍ പറയുന്നുണ്ട്. അങ്ങകൊലഘട്ടം
സംഭാവചെയ്യുന്ന ആശയക്കുഴപ്പവും അവിശ്വാസ്യതയുമാണ് ഈ സംഭവപരമ്പരകളില്‍ കാണുന്നത്.
മത്തി ന്‍െറ ഈ കൂരിരുട്ടില്‍ വിശ്വാസത്തിന്‍െറ, മത്തിന്‍െറ ചെറുതിരി തേടുകയാണ്
പുരോഹിതന്‍. അതയാള്‍ക്ക് ലഭിക്കുന്നു എന്നു കാട്ടിക്കൊണ്ട് കുറോസോവ
ചിത്രമവസാക്കുമ്പോള്‍ മനുഷ്യ നന്മയിൽ‍ തക്കുള്ള വിശ്വാസം അദ്ദേഹം
ആവര്‍ത്തിച്ചുറപ്പിക്കുന്നു.

No comments:

Post a Comment